കോട്ടയം ജില്ലയില്‍ വൈക്കത്തുനിന്നും രണ്ട് കിലോമീറ്റര്‍ ദൂരെയാണ് ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം.
ഭദ്രകാളി മറ്റപ്പള്ളിയും ബംബ്ളീയസ്സും.
വൈക്കം മഹാദേവക്ഷേത്രത്തിലെ കീഴ് ശാന്തിയാണ് ഇവിടെ മേല്‍ശാന്തി.
ഒരിക്കല്‍ മധുരമീനാക്ഷിയുടെ മൂക്കുത്തി കാണാതെയായി. പാണ്ഡ്യരാജാവ് നാല്പത് ദിവസത്തിനകം കണ്ടുപിടിച്ച് കൊടുത്തില്ലെങ്കില്‍ വധിക്കുമെന്ന് ശാന്തിക്കാരന് അന്ത്യശാസനം നല്കി.
മുപ്പത്തിയൊമ്പതാം ദിവസം ദേവി തന്നെ ശാന്തിക്കാരനെ രക്ഷപെടുത്തി കുമാരനല്ലൂരെത്തിച്ചു .
ചേരരാജാവ് ഭഗവതിക്കായി ഉദയനാപുരത്തും (ഉദയനായകീപുരം) സുബ്രഹ്മണ്യസ്വാമിക്കായി കുമാരനല്ലൂരും ഓരോരോ ക്ഷേത്രങ്ങള്‍ പണി കഴിപ്പിച്ചിരുന്ന സമയമായിരുന്നു അത്.
പ്രതിഷ്ഠ നടന്നിരുന്നില്ലാ.
കുമാരനല്ലൂര്‍ ക്ഷേതത്തില്‍ അന്തിയുറങ്ങിയ ശാന്തിക്കാരന് ദേവി ശ്രീകോവിലില്‍ പീഠത്തിലിരിക്കുന്നതായി ദര്‍ശനം നല്കി.
ശാന്തിക്കാരനെ തൊട്ടുകൊണ്ടു നോക്കിയ മറ്റുള്ളവര്‍ക്കും ദേവിയെ കാണാന്‍ കഴിഞ്ഞു.
കുമാരനല്ലൂര്‍ പ്രതിഷ്ഠിക്കാനിരുന്ന സുബ്രഹ്മണ്യവിഗ്രഹമാണ് ഉദയനാപുരത്ത് പ്രതിഷ്ഠിക്കപ്പെട്ടത്.
കുമാരനല്ലൂര്‍ ഭഗവതിയേയും പ്രതിഷ്ഠിച്ചു.
നെടുംചേരലാതന്‍.
അഞ്ച്- ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ.
വൃശ്ചികത്തിലെ രോഹിണിക്ക് ആറാട്ട് വരുന്നപോലെ പത്ത് ദിവസം ഉത്സവം.
ഇതിനിടയില്‍ വരുന്ന കാര്‍ത്തികക്ക് വലിയ വിളക്ക്.
തൈപ്പൂയം, സ്കന്ദഷഷ്ഠി.
വൈക്കത്തപ്പനായ പരമശിവന്റെ മകനാണ് ഉദയനാപുരത്തപ്പനായ സുബ്രഹ്മണ്യസ്വാമി.
വൈക്കത്തഷ്ടമി മഹോത്സവത്തിന് മകന് താരകാസുരനിഗ്രഹം നടത്തി വിജയശ്രീലാളിതനായി അച്ഛനെ കാണാനെത്തുകയും അച്ഛന് വരവേല്‍ക്കുകയും ചെയ്യുന്ന ചടങ്ങാണ് കൂടിപൂജ.
ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് ആഘോഷമായി വൈക്കം ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയും വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ചേര്‍ന്ന് വലിയ കാണിക്ക സ്വീകരിക്കുകയും ചെയ്യുന്നു.
തുടര്‍ന്നുള്ള അച്ഛനും മകനുമായുള്ള വിടപറച്ചില്‍ ശോകസാന്ദ്രവും ഹൃദയസ്പര്‍ശിയുമാണ്.
അച്ഛനും മകനും എന്ന സങ്കല്പത്തില്
എന്നിവിടങ്ങളിലും കൂടിപൂജ നടക്കാറുണ്ടായിരുന്നു.
ഓലന്‍ നൈവേദ്യം.
മാതാവ് - സത്യവതി. പിതാവ് - പരാശരമഹര്ഷി.
കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം പഞ്ചായത്തിലാണ് അണ്ടല്ലൂര്‍ക്കാവ്. ഇവിടെ ശ്രീരാമ സങ്കല്പത്തില് ആടുന്ന തെയ്യത്തിനാണ് അണ്ടല്ലൂര്‍ ദൈവത്താര്‍ എന്ന് പറയുന്നത്. മലബാറിലെ ആറ് ദൈവത്താര്‍ കാവുകളില്‍ ഒന്നാണ് അണ്ടല്ലൂര്‍ക്കാവ്. ദൈവത്താറുടെ കൂടെ ലക്ഷ്മണനായി അങ്കക്കാരനും ഹനുമാനായി ബപ്പൂരനും വാനരസേനയായി വില്ലുകാരും ഉണ്ടാകും. മേലേക്കാവില് നിന്നും ലങ്കയായി സങ്കല്പ്പിക്കപ്പെടുന്ന കീഴ്ക്കാവിലേക്ക് ദൈവത്താര്‍ അകമ്പടിയോടെ എഴുന്നള്ളിക്കപ്പെടുന്നു. അവിടെയാണ് രാവണനുമായുള്ള യുദ്ധസങ്കല്പത്തിലുള്ള ആട്ടം നടക്കുന്നത്. ആട്ടത്തിനൊടുവില്‍ സീതയെ വീണ്ടെടുത്ത് ദൈവത്താര്‍ മേല്‍ക്കാവിലേക്ക് മടങ്ങുന്നു.
ദിവ്യശക്തിയുമായി ബന്ധപ്പെടാൻ പാർവതി മന്ത്രം
ഓം ഹ്രീം ഗൗര്യൈ നമഃ....
Click here to know more..ഭാഗവതത്തിന്റെ പ്രാരംഭത്തിൽ എഴുത്തച്ഛൻ ദേവതകളേയും ഋഷിമാരെയും വന്ദിക്കുന്നു
ലക്ഷ്മീ ശരണാഗതി സ്തോത്രം
ജലധീശസുതേ ജലജാക്ഷവൃതേ ജലജോദ്ഭവസന്നുതേ ദിവ്യമതേ. ജലജാന....
Click here to know more..Please wait while the audio list loads..
Ganapathy
Shiva
Hanuman
Devi
Vishnu Sahasranama
Mahabharatam
Practical Wisdom
Yoga Vasishta
Vedas
Rituals
Rare Topics
Devi Mahatmyam
Glory of Venkatesha
Shani Mahatmya
Story of Sri Yantra
Rudram Explained
Atharva Sheersha
Sri Suktam
Kathopanishad
Ramayana
Mystique
Mantra Shastra
Bharat Matha
Bhagavatam
Astrology
Temples
Spiritual books
Purana Stories
Festivals
Sages and Saints